പേരില്ലൂർ പ്രീമിയർ ലീഗ് - നർമ്മം ജയിക്കുന്ന മത്സരം

"ഒരിടത്തൊരിടത്ത് ഒരു ദേശത്ത്" എന്ന് തുടങ്ങുന്ന മുത്തശ്ശിക്കഥകൾക്ക് തനതായൊരു ലാളിത്യമുണ്ട്...സൗന്ദര്യമുണ്ട്.

എത്ര പേരുടെ സമാധാനമാണ് നിന്റെ അക്ഷരങ്ങൾ നോർമ്മാ! - കാതൽ സിനിമയിലെ ഗാനം എഴുതിയ ജാക്വിലിൻ മാത്യു (നോർമ്മ ജീൻ ) സംസാരിക്കുന്നു

''എന്നുൾത്താപമോരോന്നായ്
നിന്നിലേകുന്നു
വാഴ്വിൻ സ്നേഹമേ

നീറും മുൾപ്പടർപ്പായെൻ
പ്രാണനാളുമ്പോൾ
ചേർത്തണയ്ക്കണേ...''

സമൂഹം വച്ച് തരുന്ന മാനദണ്ഡങ്ങളിൽ നിന്നല്ല ഒരാൾ കവിതയോ സിനിമയോ ചെയ്യേണ്ടത് - സംവിധായകൻ ഡോൺ പാലത്തറ

ആയിരം പേർ കേട്ടു പോകുന്ന ഒരു സിനിമയിൽ നിന്നും അത് കാണാനെത്തുന്ന നൂറുപേരും കടന്ന് ആ സിനിമയുമായി ആഴത്തിൽ സംവദിക്കുന്ന പത്തുപേരുണ്ട്.

ആ ചോദ്യത്തിൽ നിന്നും ഞാൻ സംവിധായകനായി- ഫിലിപ്സ് സിനിമയുടെ സംവിധായകൻ ആൽഫ്രഡ് കുര്യൻ ജോസഫ് സംസാരിക്കുന്നു

''ഒരു കുഞ്ഞുഫാമിലി സ്‌റ്റോറി. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും തമാശകളും ഒക്കെയായി ഒരു ഫീൽ ഗുഡ് മൂവി എന്നു പറയാം. ഒരു ഫാമിലി പാക്കേജ് ആണ്.

''ഇങ്ങനങ്ങ് പോട്ടെ''... മമ്മൂട്ടി പറഞ്ഞു ആ സീനിൽ അഭിനയിക്കാൻ ഞാൻ മറന്നു - 'കാതൽ' സിനിമയിലൂടെ ശ്രദ്ധ നേടിയ അഭിനേതാവ് ആർ എസ് പണിക്കർ സംസാരിക്കുന്നു

നിസ്സഹായത മനുഷ്യരെ എത്ര മാത്രം മുറിവേൽപ്പിക്കുമെന്ന് മനസിലാക്കാൻ ചാച്ചന്റെ മുഖത്തേക്ക് നോക്കിയാൽ മതി.

മമ്മൂക്ക എന്ത് രസമായിരുന്നു ഒറ്റ ടേക്കായിരുന്നു ആ കരച്ചിൽ -സംവിധായകൻ ജിയോ ബേബി സംസാരിക്കുന്നു

'കാതൽ ദി കോർ' മനുഷ്യാവസ്ഥകളുടെ സംഘർഷങ്ങളിലൂടെ കടന്നു പോയി ഒടുവിൽ ഒരു പുഞ്ചിരി തെളിയിക്കുന്ന ഉൾക്കാമ്പുള്ള ചിത്രം.

കാതൽ - അകം പൊള്ളിക്കുന്ന കാഴ്ചാനുഭവം

ആദ്യമേ തന്നെ ഇങ്ങനെയൊരു സബ്ജക്ട് സിനിമയാക്കിയ ജിയോ ബേബിക്കും തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും

ശേഷം സ്‌ക്രീനിൽ മനു സി. കുമാർ - സംവിധായകൻ മനു സി കുമാർ സംസാരിക്കുന്നു

ബോംബെയിലെയും ഡൽഹിയിലെയും വാർത്താജീവിതത്തിലെ ഓരോ കാഴ്ചകളിലും പിന്നീടുള്ള ആലോചനകളിലും മനസ് നിറയെ കഥകളെഴുതി വച്ച ഒരാളുണ്ട്.

അഭിനയിക്കാനെത്തിയാൽ നടൻ മാത്രമാണ് അവിടെ സംവിധായകനല്ല - സിദ്ധാർത്ഥ് ഭരതൻ സംസാരിക്കുന്നു

സിനിമയിൽ വെറുതെ വന്നു പോകുന്നവരുടെ കൂട്ടത്തിൽപ്പെടാത്ത എസ്.ഐ അശോകൻ സാർ.

Comment