ആ ചോദ്യത്തിൽ നിന്നും ഞാൻ സംവിധായകനായി- ഫിലിപ്സ് സിനിമയുടെ സംവിധായകൻ ആൽഫ്രഡ് കുര്യൻ ജോസഫ് സംസാരിക്കുന്നു

''ഒരു കുഞ്ഞുഫാമിലി സ്‌റ്റോറി. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും തമാശകളും ഒക്കെയായി ഒരു ഫീൽ ഗുഡ് മൂവി എന്നു പറയാം. ഒരു ഫാമിലി പാക്കേജ് ആണ്.

''ഇങ്ങനങ്ങ് പോട്ടെ''... മമ്മൂട്ടി പറഞ്ഞു ആ സീനിൽ അഭിനയിക്കാൻ ഞാൻ മറന്നു - 'കാതൽ' സിനിമയിലൂടെ ശ്രദ്ധ നേടിയ അഭിനേതാവ് ആർ എസ് പണിക്കർ സംസാരിക്കുന്നു

നിസ്സഹായത മനുഷ്യരെ എത്ര മാത്രം മുറിവേൽപ്പിക്കുമെന്ന് മനസിലാക്കാൻ ചാച്ചന്റെ മുഖത്തേക്ക് നോക്കിയാൽ മതി.

മമ്മൂക്ക എന്ത് രസമായിരുന്നു ഒറ്റ ടേക്കായിരുന്നു ആ കരച്ചിൽ -സംവിധായകൻ ജിയോ ബേബി സംസാരിക്കുന്നു

'കാതൽ ദി കോർ' മനുഷ്യാവസ്ഥകളുടെ സംഘർഷങ്ങളിലൂടെ കടന്നു പോയി ഒടുവിൽ ഒരു പുഞ്ചിരി തെളിയിക്കുന്ന ഉൾക്കാമ്പുള്ള ചിത്രം.

കാതൽ - അകം പൊള്ളിക്കുന്ന കാഴ്ചാനുഭവം

ആദ്യമേ തന്നെ ഇങ്ങനെയൊരു സബ്ജക്ട് സിനിമയാക്കിയ ജിയോ ബേബിക്കും തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും

ശേഷം സ്‌ക്രീനിൽ മനു സി. കുമാർ - സംവിധായകൻ മനു സി കുമാർ സംസാരിക്കുന്നു

ബോംബെയിലെയും ഡൽഹിയിലെയും വാർത്താജീവിതത്തിലെ ഓരോ കാഴ്ചകളിലും പിന്നീടുള്ള ആലോചനകളിലും മനസ് നിറയെ കഥകളെഴുതി വച്ച ഒരാളുണ്ട്.

അഭിനയിക്കാനെത്തിയാൽ നടൻ മാത്രമാണ് അവിടെ സംവിധായകനല്ല - സിദ്ധാർത്ഥ് ഭരതൻ സംസാരിക്കുന്നു

സിനിമയിൽ വെറുതെ വന്നു പോകുന്നവരുടെ കൂട്ടത്തിൽപ്പെടാത്ത എസ്.ഐ അശോകൻ സാർ.

''പതിവ് ക്രൈം സ്‌റ്റോറിയല്ല വേല പറയുന്ന കഥ മറ്റൊന്നാണ് '' തിരക്കഥാകൃത്ത് എം. സജാസ് സാംസാരിക്കുന്നു

കണ്ണൂരിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ശനിയും ഞായറും പിന്നെ എല്ലാ അവധി ദിവസങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടി പടിച്ച് എത്തുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു.

''എവിടെയാണെങ്കിലും ഞാനെന്റെ നൂറുശതമാനവും നൽകും'' - അഭിനേത്രി അഭിരാമി സംസാരിക്കുന്നു

ഇന്നലെയും കണ്ടതേയുള്ളൂവെന്ന് തോന്നും നടി അഭിരാമിയെ വീണ്ടും സ്‌ക്രീനിൽ കാണുമ്പോൾ.

'നിറുത്താമെന്ന് തോന്നുന്നിടത്ത് അത്ഭുതം സംഭവിക്കും, എന്റെ കഥ അങ്ങനെയാണ്'' - ഗരുഡൻ സിനിമയുടെ സംവിധായകൻ അരുൺ വർമ്മ സംസാരിക്കുന്നു

ഒരിക്കലെങ്കിലും സിനിമയിലെ വെള്ളിവെളിച്ചം സ്വപ്‌നം കാണാത്തവർ കുറവായിരിക്കും.

Comment